ഒരു സ്വഹാബിവര്യനെ തൊട്ട് ഉദ്ധരിക്കപ്പെട്ടത്.
_"മാതാപിതാക്കൾ മക്കളോട് അതൃപ്തരായി മരണപ്പെട്ടു പോയാൽ മരണാനന്തരം അവരെ സംതൃപ്തരാക്കാൻ സാധിക്കുമോ? ഇങ്ങനെ ഒരാൾ ചോദിക്കുകയാണെങ്കിൽ മൂന്ന് കാര്യങ്ങൾ കൊണ്ട് അവരെ തൃപ്തിപ്പെടുത്താം. എന്ന് അവന് ഉത്തരം നൽകപ്പെടണം._
*ഒന്ന്*
_ആ സന്താനം സന്മാർഗ്ഗിയാവുക. അവൻ സുകൃതവാനാകുന്നതിനെക്കാൾ അവന്റെ മാതാപിതാക്കൾക്കു പ്രിയങ്കരമായ ഒരു സംഗതിയും ഉണ്ടാവുകയില്ല._
*രണ്ട്*
_അവർ രണ്ടുപേരുടെയും കുടുംബക്കാരോടും സുഹൃത്തുക്കളോടുമുള്ള ബന്ധം ചേർക്കുക._
*മൂന്ന്*
_അവർക്കു വേണ്ടി പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും അവരെ തൊട്ട് സ്വദഖ നിർവഹിക്കുകയും ചെയ്യുക."_
*അബുല്ലൈസ് നസ്വ്'ർ ബ്നു മുഹമ്മദ് (റ)*
(തൻബീഹുൽ ഗാഫിലീൻ: 129)
ﻭَﺭُﻭِﻱَ ﻋَﻦْ ﺑَﻌْﺾِ اﻟﺼَّﺤَﺎﺑَﺔِ ﺭَﺿِﻲَ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ , ﺃَﻧَّﻪُ ﻗَﺎﻝَ: " ﺗﺮﻙ اﻟﺪﻋﺎء ﻟِﻠْﻮَاﻟِﺪَﻳْﻦِ ﻳُﻀَﻴِّﻖُ اﻟْﻌَﻴْﺶَ ﻋَﻠَﻰ اﻟْﻮَﻟَﺪِ،
قال الفقيه فإن سأل سائل إن الوالدين إذا ماتا ساخطين علي الولد ﻭَﻫَﻞْ ﻳُﻤْﻜِﻨُﻪُ ﺃَﻥْ ﻳُﺮْﺿِﻴَﻬُﻤَﺎ ﺑَﻌْﺪَ ﻭَﻓَﺎﺗِﻬِﻤَﺎ؟ ﻗِﻴﻞَ ﻟَﻪُ: ﺑَﻠَﻰ ﻳُﺮْﺿِﻴﻬُﻤَﺎ ﺑِﺜَﻼَﺛَﺔِ ﺃَﺷْﻴَﺎءَ: ﺃَﻭَّﻟُﻬَﺎ ﺃَﻥْ ﻳَﻜُﻮﻥَ اﻟْﻮَﻟَﺪُ ﺻَﺎﻟِﺤًﺎ ﻓِﻲ ﻧَﻔْﺴِﻪِ، ﻷَِﻧَّﻪُ ﻻَ ﻳَﻜُﻮﻥُ ﺷَﻲْءٌ ﺃَﺣَﺐَّ ﺇِﻟَﻴْﻬِﻤَﺎ ﻣِﻦْ ﺻَﻼَﺣِﻪِ.
ﻭَاﻟﺜَّﺎﻧِﻲ ﺃَﻥْ ﻳَﺼِﻞَ ﻗَﺮَاﺑَﺘَﻬُﻤَﺎ ﻭَﺃَﺻْﺪِﻗَﺎءَﻫُﻤَﺎ.
ﻭَاﻟﺜَّﺎﻟِﺚُ: ﺃَﻥْ ﻳَﺴْﺘَﻐْﻔِﺮَ ﻟَﻬُﻤَﺎ ﻭَﻳَﺪْﻋُﻮَ ﻟَﻬُﻤَﺎ ﻭَﻳَﺘَﺼَﺪَّﻕَ ﻋَﻨْﻬُﻤَﺎ "
(تنبيه الغافلين:١٢٩)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ